Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motor Vehicle Department

മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗക്കയറ്റത്തിൽ ഭേദഗതി

കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കോടതി നിർദേശത്തിനു വിരുദ്ധമായി നിയമഭേദഗതി. നിലവിലെ നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ഭേദഗതി ചെയ്യണമെങ്കിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി മുഖേന പാസാക്കിയെടുക്കണമെന്ന കീഴ്‌വഴക്കവും പാലിച്ചിട്ടില്ല. ഇക്കഴിഞ്ഞ 21ന് എക്സിക്യുട്ടീവ് ഉത്തരവിലൂടെ അസാധാരണ ഗസറ്റ് വിജ്ഞാപനം നടത്തിയാണ് ഭേദഗതി നടപ്പിലാക്കിയത്.

മോട്ടോർ വാഹന വകുപ്പിൽ ജോയിന്‍റ് ആർടിഒ തസ്തികയിലേക്കുള്ള ഉദ്യോഗ കയറ്റത്തിൽ രണ്ടു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ പരിഗണിക്കുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഒരു സീനിയർ സൂപ്രണ്ടിനെയോ ജൂണിയർ അക്കൗണ്ട്സ് ഓഫീസറെയോ ഉൾപ്പെടുത്തിയുള്ള 2:1 എന്ന അനുപാതമാണ് മാറ്റിമറിച്ചത്.

അനുപാതം 8:1 എന്ന രീതിയിലാണ് പരിഷ്കരിച്ചത്. ഇതോടുകൂടി എട്ട് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോയിന്‍റ് ആർടിഒ തസ്തികളിലേക്ക് ജോലിക്കയറ്റം നൽകുമ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമെ പരിഗണിക്കുകയുള്ളൂ. 2:1 എന്ന അനുപാതത്തിൽത്തന്നെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗക്കയറ്റ സാധ്യത കുറവാണ്.

നേരത്തേ വാഹന രജിസ്ട്രേഷൻ, വാഹനങ്ങളുടെ പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങൾ പൊളിക്കൽ, അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചിരുന്നത് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായിരുന്നു. പുതിയ വാഹനങ്ങൾ രജിസ്ട്രേഷനായി പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതോടെ രജിസ്ട്രേഷന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ആവശ്യമില്ലാതായിട്ടുണ്ട്.

കൂടാതെ വാഹനം പുതുക്കൽ ഓൺലൈനാക്കിയതും പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് കെഎസ്ആർടിസി, അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് കേരള എന്നിവയ്ക്കും നൽകിയതോടെ ഇവിടെയും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടതില്ല. സമീപഭാവിയിൽത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്‍ററുകൾക്ക് (എപിടിസി) കൈമാറും. ഈ സെന്‍ററുകൾതന്നെ കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ ടെസ്റ്റ് നടത്തും.

വിജയിക്കുന്നവർക്ക് സെന്‍ററുകളുടെ സർട്ടിഫിക്കറ്റ് സഹിതം മോട്ടോർവാഹന വകുപ്പിൽ നൽകുന്ന അപേക്ഷയിൽ ലൈസൻസ് നൽകുന്ന ജോലി മാത്രമാണ് വകുപ്പിനുണ്ടാകുക. ഇതോടെ നിലവിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ജോലി വാഹന പരിശോധനയിലും പിഴയീടാക്കലിലും ഒതുങ്ങും. ഈ സാഹചര്യത്തിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരെ മറ്റിടങ്ങളിലേക്ക് പുനർവിന്യസിക്കേണ്ടി വരുമെന്ന ചർച്ച നടക്കുന്നതിനിടെയാണ് നിയമഭേദഗതി വരുത്തിയത്.

District News

അമിത ചാർജ് വാങ്ങുന്നവരെ മഫ്തിയിലെത്തി കുടുക്കി മോട്ടോർ വാഹന വകുപ്പ്

കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്തിയിൽ വ്യാപക പരിശോധന നടത്തി.
കൊല്ലം ആർടിഒ ഓഫീസ് പരിധിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കെഎസ്ആർടിസി, ഫാത്തിമ കോളജ്, കളക്ടറേറ്റ് എന്നീ പ്രധാന സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗസ്ഥർ യാത്രക്കാരായി ഓട്ടോകളെ സമീപിച്ചത്.

പരിശോധനയിൽ മിക്ക ഡ്രൈവർമാരും മീറ്റർ ഇടാതെ അമിതകൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടാംകുറ്റി സ്റ്റാൻഡിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള യാത്രയ്ക്ക് ഒരു ഡ്രൈവർ 150 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു.

അതേസമയം, ഫാത്തിമ കോളജിൽ നിന്ന് യാത്ര വിളിച്ച ഉദ്യോഗസ്ഥരോട് കൃത്യമായി മീറ്ററിട്ട് മാതൃകാപരമായി സർവീസ് നടത്തിയ ഡ്രൈവർ സന്തോഷ് കുമാറിനെ ഉദ്യോഗസ്ഥ സംഘം അഭിനന്ദിച്ചു.ജോയിന്‍റ് ആർടിഒ ശരത്ചന്ദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സൂരജ് , അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജിത്ത്, മഞ്ജു, ഷബീർ അലി, അനൂപ്, വിനേഷ് കുമാർ, സതീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

വരും ദിവസങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയും ന്യായമായ യാത്രാനിരക്കും ഉറപ്പുവരുത്താൻ പരിശോധനകൾ കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

District News

സ്‌കൂള്‍ ഗ്രൗണ്ടിലെ കാര്‍ അഭ്യാസ പ്രകടനം: ആര്‍സി ഉടമക്കെതിരേ നടപടിയുമായി എംവിഡി

പേരാമ്പ്ര: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കാറിന്‍റെ ഉടമക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും. കാറിന്‍റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യുമെന്നും ഉടമയ്‌ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

16കാരനാണ് കാര്‍ ഓടിച്ചത്. ഡ്രൈവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനഉടമയ്‌ക്കെതിരേയാണ് കടുത്ത നടപടി ഉണ്ടാവുക. ബുധനാഴ്ചയാണ് നടപടിക്കാധാരമായ സംഭവം. ഗ്രൗണ്ടിലുണ്ടായിരുന്ന കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ അപകടകരമായ രീതിയില്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്.

District News

മോട്ടോർ വാഹന വകുപ്പ് അനുമതി നൽകിയില്ല : അകമ്പാടം ബസ് സ്റ്റാൻഡ് സ്ഥലം ഉടമക്ക് തിരിച്ചു നൽകാൻ മന്ത്രിയുടെ ഉത്തരവ്

തോമസ്കുട്ടി ചാലിയാർ

നിലമ്പൂർ:ഒന്നര പതിറ്റാണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിന്‍റെ അനുമതി ലഭിക്കാതായതോടെ അകന്പാടം ബസ് സ്റ്റാൻഡ് സ്ഥലം ഉടമക്ക് തിരിച്ച് നൽകാൻ മന്ത്രിയുടെ ഉത്തരവ്. ചാലിയാർ ഗ്രാമപഞ്ചായത്ത് അകന്പാടത്ത് നിർമിച്ച ബസ് സ്റ്റാൻഡ് ആണ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിർമാണത്തിലെ അപാകത കാരണവും ചട്ടങ്ങൾ പാലിക്കാതെയും നിർമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഒസി നൽകാത്തത്. തുടർന്ന് ബസ് സ്റ്റാൻഡിന് സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ സ്റ്റാൻഡ് നിലനിൽക്കുന്ന സ്ഥലം തിരിച്ചു നൽകാൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉത്തരവ് നൽകി.


സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്‍റെ ബസ് സ്റ്റാൻഡ്, സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ തിരിച്ചു നൽകുന്ന അപൂർവ ഉത്തരവിന് ചാലിയാർ ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. ചാലിയാർ പഞ്ചായത്തിന്‍റെ പ്രധാന കേന്ദ്രമായ അകന്പാടത്ത് ബസ് സ്റ്റാൻഡ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് എരഞ്ഞിമങ്ങാട് സ്വദേശിയായ നാലകത്ത് മുഹമ്മദ് എന്ന ചെറിയാപ്പു 23 സെന്‍റ് സ്ഥലം പാട്ടവ്യവസ്ഥയിൽ നൽകിയത്. കൂടാതെ ബസ് സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുന്നതിനും ബസ് സ്റ്റാൻഡ് കോംപ്ലക്സിനുമായി 13 സെന്‍റ് സ്ഥലം സൗജന്യമായും നൽകി.

2005 - 2010 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമിക്കുകയും സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുകയും യാത്രക്കാർക്ക് ഇരിപ്പടങ്ങളും ഒരുക്കി. പക്ഷേ സ്റ്റാൻഡിലേക്ക് ബസ് കയറുന്ന റോഡിലൂടെ തന്നെ തിരിച്ചു പോകേണ്ട അവസ്ഥയായി. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഈ സ്റ്റാൻഡിന് അനുമതി നിഷേധിച്ചു.

തുടർന്ന് 2010 - 2015 കാലത്തെ ഭരണ സമിതി ഇടപെട്ട് സ്ഥലം ഉടമക്ക് പാട്ടവ്യവസ്ഥ പ്രകാരം മാസം 2500 രൂപ പ്രകാരമുള്ള തുക നൽകി. എന്നാൽ മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടങ്ങൾ പാലിക്കാത്ത സ്റ്റാൻഡിന് സ്റ്റാൻഡ് ഫീ നൽകാൻ കഴിയില്ലെന്നും അതിനാൽ അന്നത്തെ ഭരണ സമിതിയോട് തുക തിരിച്ചു നൽകാൻ ഉത്തരവ് വന്നു. സ്ഥലം ഉടമക്ക് സ്റ്റാൻഡ് ഫീയിനത്തിൽ നൽകിയ തുക അന്നത്തെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കി.

ഇതോടെ സ്ഥലം ഉടമക്കുള്ള ഫീസ് മുടങ്ങി 15 വർഷമായിട്ടും പഞ്ചായത്ത് പാട്ട കരാർ പാലിക്കാത്തതും സ്റ്റാൻഡ് ഫീ ലഭിക്കാത്തതും സ്ഥലം ഉടമ, വകുപ്പ് മന്ത്രി എം.ബി.രാജേഷിന്‍റെ. ശ്രദ്ധയിൽപ്പടുത്തിയതോടെയാണ് സ്ഥലം ഉടമക്ക് ബസ് സ്റ്റാൻഡ് തിരിച്ച് നൽകാൻ മന്ത്രി നിർദേശിച്ചത്.

ഉടമ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സ്ഥലം ഉടമ സൗജന്യമായി നൽകിയ മൂന്ന് സെന്‍റിൽ ഗ്രാമപഞ്ചായത്ത് റോഡ് നിർമിച്ചിട്ടുണ്ട്. ഈ റോഡിന്‍റെ ടാറിംഗ് പ്രവൃത്തിക്ക് ചെലവായ തുക സ്ഥലം ഉടമ പഞ്ചായത്തിൽ അടക്കണം. പകരം മുടങ്ങി കിടക്കുന്ന സ്റ്റാൻഡ് ഫീ സ്ഥലം ഉടമക്ക് കാലതാമസം കൂടാതെ പഞ്ചായത്ത് നൽകുകയും വേണം. അതേസമയം സ്റ്റാൻഡ് മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് സ്ഥലം ഉടമ സൗജന്യമായി നൽകിയ സ്ഥലത്ത് പണിത കോംപ്ലക്സിലെ മുറികൾ വാടകക്കെടുത്ത വ്യാപാരികൾ പ്രതിസന്ധിയിലാണ്.

 

 

Latest News

Up